Saturday, October 12, 2013

ഇപ്പോള്‍ കേരളത്തിലെ ചൂട് പിടിച്ച സംസാര വിഷയം ആണല്ലോ നബി (സ) യുടെ തിരു കേശം. നബിയുടെ തിരു കേശത്തെ കളവാക്കുവാനും നബി (സ) ഹജ്ജത്തുല്‍ വദാ'ഇല്‍ വെച്ച് സ്വന്തം മുടി വിതരണം ചെയ്ത പ്രവര്‍ത്തിയെ കളവാക്കുവാനും അത് സ്വീകരിച്ചു സൂക്ഷിക്കുകയും ബരകത് എടുക്കുകയും ചെയ്ത സഹാബതിന്റെയും താബി'ഉകളുടെയും പ്രവര്‍ത്തനങ്ങളെ കളിയാക്കുകയും ചെയ്തു കൊണ്ട് ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ല്മാനിറെ ശത്രുക്കളായ വഹാബി , മൌദൂദി, ചേകന്നൂര്‍, തുടങ്ങിയ പിശാചിന്റെ അനുയായികളുടെ കള്ള പ്രജരണങ്ങളും അരങ്ങു തകര്‍ക്കുന്നു.

പ്രവാചകന്മാരുടെ മുടിയും വിയര്‍പ്പും അവര്‍ ഉപയോഗിച്ച മറ്റു വസ്തുക്കളുടെയും മഹത്വം അറിയണം എങ്കില്‍ ആദ്യം ഇസ്ലാമിനെ പഠിക്കണം. നബിയുടെ വിയര്‍പ്പു കുപ്പിയില്‍ ശേഖരിച്ചു അത് സുഗന്ധമായും കുട്ടികളുടെ രോഗ ശമനത്തിനും മറ്റും ഉപയോഗിച്ച ചരിത്രം നമുക്കറിയാം. ഖാലിദ് ബിനു വലീദ് (റ) യുദ്ധ സമയത്ത് നബി (സ) തങ്ങളുടെ മുടി തുന്നി പിടിപ്പിച്ച തൊപ്പി കാണാതായപ്പോള്‍ മറ്റെല്ലാ കാര്യങ്ങളും മറന്നു ആ തോപ്പിക്കായി അന്വേഷണം നടത്തിയ സംഭവം നമുക്കറിയാം. നബിയുടെ കാല ശേഷം നബിയുടെ ജുബ്ബ പോലും അവിടത്തെ ഭാര്യമാര്‍ സൂക്ഷിക്കുകയും അവരുടെ കാല ശേഷം പിന്‍ തലമുറക്കാര്‍ പോലും അവ ബഹുമാനത്തോടെ സൂക്ഷിക്കുകയും അത് മുക്കിയ വെള്ളം ബരകതിനും രോഗ ശമനത്തിനും ഉപയോഗിച്ചതും നമുക്ക് അറിയാം. ഇതൊക്കെ സ്വന്തം മനസ്സിന് അംഗീകരിക്കാന്‍ കഴിയണം എങ്കില്‍ ആദ്യം ഈമാന്‍ എന്ന ഒന്ന് മനസ്സില്‍ ഉണ്ടാകണം . ഇസ്ലാം എന്താണെന്ന് പഠിക്കണം. ഹദീസുകളും ഇസ്ലാമിക ചരിത്രവും പഠിക്കണം. ഇവ ഒന്നും ഇല്ലാതെ ചെളി കെട്ടിയ തങ്ങളുടെ സ്വന്തം മനസ്സ് കൊണ്ട് ഇസ്ലാമിനെ അളക്കാന്‍ നിന്നാല്‍ ഇത് പോലെയുള്ള പൊട്ടത്തരങ്ങള്‍ പറയുകയും എഴുതുകയും ചെയ്യുക സ്വാഭാവികം. 



അതിന്നിടയില്‍ പലര്‍ക്കും സംശയം... ആ മുടി നബിയുടെത് തന്നെ ആണോ എന്ന്. നബിയില്‍ നിന്നും കാന്തപുരതിലെക്ക് എത്തി ചേരുന്ന പരമ്പര കാണിച്ചു തരാനുള്ള വെല്ലു വിളി പോലും പലരും നടത്തിയതായി കണ്ടു. അവര്‍ക്ക് വേണ്ടി, മറ്റു സംശയക്കാര്‍ക്ക് വേണ്ടി, സാധാരണക്കാര്‍ക്ക് വേണ്ടി, അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി തിരു കേശ കൈമാറ്റ ചടങ്ങുകളുടെ വീഡിയോ ഇവിടെ ചേര്‍ക്കുന്നു. സനദ്, കൈമാറ്റ ചടങ്ങുകള്‍, കാന്തപുരത്തിന്റെ ഒപ്പ് വെക്കല്‍, നന്ദി പ്രസംഗം എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു.
 

http://www.facebook.com/l/5d40esgtssRXG9ft00hT-TDjndQ/www.youtube.com/watch?v=V3lhGMFQMUc

Tuesday, July 2, 2013

ithaanu kaanthapuram


· ""കാന്തപുരം ഉസ്താദിനെ വിമര്ഷിക്കുന്നവരോടും പരിഹസിക്കുന്നവരോടും അദ്ധേഹത്തെ വ്യക്തിഹത്യനടതുന്നവരോടും വിനയപൂർവ്വം ....ആദ്യമായി നിങ്ങളുടെയൊക്കെപരിഹാസങ്ങൾക്കുംപകയോടു കൂടിയുള്ള വിമർശനങ്ങൾക്കുംതെറി വിളികൾക്കും നന്ദി രേഖപ്പെടുത്തുന്നു ...നിങ്ങളുടെയൊക്കെ പരിഹാസങ്ങളും തെറിവിളികളുംകാർട്ടൂനുകളും വിമർശനങ്ങളും കോലം കത്തിക്കലുമെല്ലാം അദ്ധേഹത്തിന്റെ ഉയര്ച്ചക്ക് മാറ്റ് കൂട്ടിയിട്ടെയുള്ളൂ !!!!! പടച്ചവൻ നിന്ദി ക്കപ്പെടുന്നവന്റെയും പരിഹസിക്കപ്പെടുന്നവന്റെയും കൂടെയാനെന്നതിന്റെ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഉദാഹരണം ആണ് ശൈഖുനാ കാന്തപുരം !!!!!പരിഹാസങ്ങളും വിമർശനങ്ങളും ഒക്കെ എത്ര വന്നാലും എല്ലാം പടച്ച റബ്ബിലെക്ക് ഭാരമെൽപ്പിചു പതറാതെ തളരാതെ ഇടറാതെ അജയ്യമായി മുന്നേറുന്ന കാന്തപുരം ഉസ്താടിന്റെയും സുന്നീ കൈരളിയുടെയും ഒരു വലിയ സ്വപ്നം ഇന്ഷാ അല്ലാഹ് ഇതാ പൂവണിയാൻ പോകുന്നു ..അല്ലാഹു ഈ മഹാ സംരംഭം വൻ വിജയമാക്കി തരുമാറാകട്ടെ ...ആമീൻ"" ""

Sunday, June 30, 2013

MARKAZ KNOWLEDGE CITY Markaz University Campus Project Description  The seamless campus comprising of 7 blocks with residential facilities for 5,000 students and over 500 faculty members has been conceived as a eco friendly campus which minimizes the ecological footprint. The Knowledge city campus would also provide training facilities for various extracurricular, job oriented and personality development activities.   The teaching blocks has been planned with most modern facilities of – E learning, Digital Class rooms, Lecture Halls & Studios, Seminar hall & Auditorium with most modern audio visual facilities. The Campus has a digital central library and Research & Development Center for its students to interact & share their interests and ideas with the world and their colleges. The 2 separate residential blocks for students and staff quarter has capacity to cater more than 5000 students & 500 faculty members. INSTITUTE OF TECHNOLOGY  The Technology Campus inside Knowledge City provides education in the field of Engineering & Technology. The college of technology offers UG & PG courses in various fields of Engineering & Technology including – Architecture, Civil, Electrical & Electronics, Mechanical Engineering & Information Technology etc.  SCHOOL OF LAW & GRADUATE STUDIES                      The school offers UG & PG education in various courses under Science, Commerce and Law. SCHOOL OF BUSINESS & MANAGEMENT  The Business & Management School of Knowledge City campus offers varied courses in Business & Management

Thursday, May 9, 2013

Maashaa Allah. http://m.facebook.com/?_rdr#!/shiyas.vahid?__user=100002530022787

കാന്തപുരം ഹെലികോപ്റ്റര്‍ വാങ്ങുന്നെന്ന് മംഗളം

കേരളത്തിലെ പ്രമുഖ ആത്മീയ നേതാവും സുന്നി പണ്‌ഡിതസഭ ദേശീയ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഹെലികോപ്ടര്‍ വാങ്ങുന്നുവെന്ന് മംഗളം ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്യുന്ന അദ്ദേഹത്തിന് വിശ്വാസികള്‍ക്കിടയിലേക്ക് വേഗം എത്തിപ്പെടുവാനായി അദ്ദേഹത്തിന്റെ പ്രബലരായ ഏതാനും പ്രവാസികള്‍ അനുയായികള്‍ ആണത്രേ അദ്ദേഹത്തെ ഇത് സഹായിക്കുന്നത്. ഇതോടെ കേരളത്തില്‍ ഹെലികോപ്‌ടര്‍ സ്വന്തമാക്കുന്ന ആദ്യത്തെ മതനേതാവെന്ന വിശേഷണവും കാന്തപുരത്തിന്‌ സ്വന്തമാവുമെന്ന് മംഗളം പറയുന്നു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ സുന്നി വിഭാഗത്തെ പ്രബലശക്‌തിയായി വളര്‍ത്തിയെടുത്ത കാന്തപുരം ഏറ്റവും കൂടുതല്‍ ആരാധകരുളള മുസ്ലീം മതനേതാവാണ്‌. വിദേശത്തും മറ്റു സംസ്‌ഥാനങ്ങളിലുമായി പരന്നു കിടക്കുന്ന വിശ്വാസി സമൂഹത്തിലേക്ക്‌ എത്തിപ്പെടാന്‍ പലപ്പോഴും കാന്തപുരത്തിന്‌ കഴിയുന്നില്ല എന്ന അവസ്ഥക്ക് ഒരു അറുതി വരുത്തുകയാണത്രേ ഹെലികോപ്ടര്‍ വാങ്ങുന്നത് കൊണ്ടുള്ള ഉദ്ദേശം. അനാരോഗ്യത്തിനിടയിലും അത് വക വെക്കാതെ എവിടെയും ഓടിയെത്തുന്ന കാന്തപുരത്തിന് ഒരു സഹായമാകും ഈ നടപടി കൊണ്ടുണ്ടാവുക എന്ന് അനുയായികള്‍ വിശ്വസിക്കുന്നു. അതെ സമയം വാര്‍ത്തയുടെ സോഴ്സ് മംഗളം വ്യക്തമാക്കുന്നില്ല. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും അതെ പത്രം തന്നെ പറയുന്നു. ഹെലികോപ്ടര്‍ മുന്തിയ നിലവാരത്തില്‍ ഉള്ളതായിരിക്കുമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അതെ സമയം ഇദ്ദേഹത്തെ ഇതിനു സഹായിക്കുന്ന സമ്പന്നരായ അനുയായികള്‍ ആരെന്നു വ്യക്തമ

Thursday, May 2, 2013


shiyaslive.com

സരബ്ജിത്തിന് സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തിന് ഇരയായി മരണപ്പെട്ട സരബ്ജിത്ത് സിംഗിന് സംസ്ഥാന ബഹുമതികളോടെ അന്ത്യോപചാരം നല്‍കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൃതദേഹം വിട്ടുകിട്ടിയാല്‍ തുടര്‍ന്നുളള കാര്യങ്ങല്‍ സംസ്ഥാന സര്‍ക്കാരായിരിക്കും ചെയ്യുക. സരബ്ജിത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഉപമുഖ്യമന്ത്രി സുഖ്ബീല്‍ സിംഗ് ബാദല്‍ പറഞ്ഞു.

സരബ്ജിത്തിന്റെ മരണം രാജ്യാന്തര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രകാശ് സിംഗ് ബാദല്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

shiyaslive.com
ഇന്ത്യന് സര്ക്കാരിന്റെ പിടിപ്പു കെട്
കൊണ്ട് കിട്ടിയ നേട്ടം ഒരു പാവം ഇന്ത്യന്
പൌരന്റെ ജീവന് നഷ്ട്ടപ്പെട്ടിര­­
ിക്കുന്നു !!!സരബ്ജിത് സിംഗ്
അന്തരിച്ചു........അദ്ധേഹത ്തിന്റെ മരണത്തില്
അദ്ധേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിലും
സര്ക്കാരിനോടുള്ള
പ്രതിഷേധതിലും ഞാനും പങ്കു
ചേരുന്നു ........ആദരാഞ്ജലികള് !!

Wednesday, May 1, 2013

ShIyAs AbDuL vAhId

ShIyAs AbDuL vAhId

ഇനി വെള്ളം കൊണ്ടും മൊബൈല്‍ റീചാര്‍ജ് ചെയ്യാം


Story Dated: April 30, 2013 4:43 pm
powertrekk-water-chargerവാഷിംഗ്ടണ്‍: പുത്തന്‍ സാങ്കേതിക ലോകത്ത് എന്നും പുതിയ കണ്ടുപിടുത്തങ്ങള്‍ വന്നുക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ രംഗത്താണ് ഏറ്റവും കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നത്. ഏറ്റവും അവസാനമായി മൊബൈല്‍ റീചാര്‍ജ് ചെയ്യാനും പുതിയ സംവിധാനം കണ്ടെത്തിയിരിക്കുന്നു. വെള്ളം കൊണ്ട് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനാകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍.
സ്വീഡനിലെ ഗവേഷകരാണ് വെള്ളം കൊണ്ട് സെല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എന്നാല്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ഒരു ടാങ്ക് വെള്ളമൊന്നും വേണ്ട, കേവലം ഒരു സ്പൂണ്‍ വെള്ളമുണ്ടായാല്‍ റീചാര്‍ജ് ചെയ്യാനാകും.
സ്വീഡനിലെ കെ.ടി.എച്ച് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ഗവേഷകരാണ് വെള്ളത്തില്‍ നിന്ന് മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നത് കണ്ടെത്തിയിരിക്കുന്നത്. ശുദ്ധജലവും കടല്‍‌വെള്ളവും റീചാര്‍ജിംഗിന് ഉപയോഗിക്കാനാകും. സോളാര്‍ ചാര്‍ജിംഗ് നിലവില്‍ ഉണ്ടെങ്കിലും കാലാവസ്ഥ മാറുന്നതിനനുസരിച്ച് എപ്പോഴും ഉപയോഗിക്കാനാകില്ല. എന്നാല്‍ വെള്ളം ഉപയോഗിച്ചുള്ള ചാര്‍ജിംഗ് എപ്പോഴും ഉപയോഗിക്കാനും കഴിയും. പവര്‍ ട്രെക്ക് ചാര്‍ജ്ജര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചാര്‍ര്‍ജിംഗ് വന്‍ വിജയമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചാര്‍ജ്ജറിര്‍ ഒരു സ്പൂണ്‍ വെള്ളം ഒഴിക്കുകയും യു.എസ്.ബി കേബിള്‍ വഴി മൊബൈല്‍ ബന്ധിപ്പിക്കുകയും ചെയ്യും. ഇതിലൂടെ ചാര്‍ജിംഗ് പ്രവര്‍ത്തനം തുടങ്ങും. കെമിക്കല്‍ എനര്‍ജിയെ ഇലക്ട്രിക്ക് എനര്‍ജിയാക്കിയാണ് ഇവിടെ ചാര്‍ജിംഗ് നടക്കുന്നത്.